കള്ള് കുടിച്ച് അമ്മയെ നിരന്തരം ഉപദ്രവിച്ചിരുന്ന അപ്പനോട് ഈ മകൻ പറഞ്ഞത്.

എന്റെ അമ്മച്ചിയെ ഇനി തല്ലിയാൽ ഞാൻ വെട്ടും. കയ്യിലിരുന്ന് ചെറിയ പിച്ചാത്തി പിടിച്ചുകൊണ്ട് അവൻ കള്ളുകുടിച്ച് ബോധമില്ലാതെ അമ്മയെ തല്ലുന്ന അപ്പന്റെ നേരെ കൈ നീട്ടിക്കൊണ്ട് പറഞ്ഞു. അവന്റെ അടുത്തേക്ക് പാഞ്ഞു വന്നു. എന്നാൽ അറിയാതെ അവൻ ആ വാക്കത്തി അയാൾക്ക്‌ നേരെ വീശി. അയാൾ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്നതിനു മുൻപ് അമ്മയുടെ കയ്യിൽ ചുരുട്ടിപ്പിടിച്ച നോട്ടുകൾ പിടിച്ചു വാങ്ങിയാണ് പുറത്തേക്ക് ഇറങ്ങിയത്. അവൻ പോയി അമ്മയെ ചേർത്ത് പിടിച്ചു വേഗം പോയി കുറച്ചു വെള്ളം കൊണ്ടുവന്ന് അമ്മയ്ക്ക് ബോധം തെളിയുന്നത് വരെ തെളിയിച്ചു.

പെട്ടെന്ന് ഒരു നിമിഷം ബോധം വന്ന അമ്മയെ കണ്ട് അവൻ ആശ്വസിച്ചു. വേഗം തന്നെ ഒരു പായയിൽ അമ്മയെ കിടത്തി. ഇതെല്ലാം കണ്ട് പേടിച്ചു നിന്ന അനിയത്തി കുട്ടിയോട് പേടിക്കേണ്ട എന്ന് അവൻ പറഞ്ഞു.കുഞ്ഞി പെങ്ങൾ എവിടെ നിന്നോ ഒരു വിളക്കുമായി വന്നു. ഇരുട്ടാകുമ്പോഴേക്കും വിളക്ക് അവൾ വേണ്ടി കത്തിച്ചു.രണ്ട് പാത്ര ങ്ങളിൽ കുറച്ച് കഞ്ഞിയും പയർ കഷ്ണങ്ങളും ചേർത്ത് ഒന്ന് അവൻ കുഞ്ഞി പെങ്ങൾക്ക് കൊടുത്തു. മറ്റു പാത്രത്തിലെ കഞ്ഞിയുമായി അവൻ അമ്മയ്ക്ക് അരികിലേക്ക് പോയി.

അമ്മ എഴുന്നേൽപ്പിച്ച് ഇരുത്തി അവൻ ആവുന്നതും കൊടുത്തു എന്നാൽ കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും പാടവരമ്പത്തിലൂടെ ആടി വരുന്ന അയാളെ കണ്ടു. അവൻ വാതിലിൽ തന്നെ ഇരുന്നു. അവനെ തട്ടിത്തെറിപ്പിച്ച് പുറത്തേക്ക് തള്ളി. അമ്മയും ഒരുപാട് ചീത്ത പറഞ്ഞുകൊണ്ട് അയാൾ ഉള്ളിൽ തുള്ളുന്നത് അവൻ പുറത്തുനിന്ന് നോക്കി. അമ്മയെ പേടിപ്പിക്കാൻ വേണ്ടി വാക്കത്തി എടുത്ത് വീടിന്റെ ഒരു തൂൺ വെട്ടിയത്. പക്ഷേ അത് അവിടെ തീർന്നില്ല അമ്മയുടെ കഴുത്തിലും അയാൾ വീശി.

എന്നിട്ട് അയാൾ അവിടെ നിന്നും ഇറങ്ങിപ്പോയി. അവന് ഒന്നും തന്നെ ചെയ്യാൻ സാധിച്ചില്ല. അയാൾ തിരികെ വന്നപ്പോഴേക്കും അമ്മ മരിച്ചു എന്ന് അറിയാൻ നോക്കുന്നത് അവൻ അനിയത്തിയെ കെട്ടിപ്പിടിച്ചുകൊണ്ട് നോക്കി നിന്നു. ദേഷ്യത്തിൽ അയാൾ അവിടെ കിടന്ന ഒരു കുടം തട്ടി തെറിപ്പിച്ചതും മണ്ണെണ്ണ വിളക്ക് തെറിച്ച് തീപിടിക്കുന്നതും ഒരുമിച്ചായിരുന്നു. ഉള്ളിൽ ഒരു മനുഷ്യൻ കത്തിയെരിയുന്നത് അവൻ കണ്ടു. എങ്ങോട്ടെന്നില്ലാതെ കുഞ്ഞനുജത്തിയുടെ കയ്യും പിടിച്ച് അവിടെ നിന്ന് ദൂരേക്ക് ഓടിപ്പോവുകയായിരുന്നു അവൻ.

Scroll to Top